ഭരണകൂടത്തെ ചോദ്യം ചെയ്ത വി ടി രാജശേഖർ

Resize text

 

1992 ൽ ഹിന്ദുത്വ ശക്തികൾ ബാബരി മസ്ജിദ് തകർത്തപ്പോൾ, അത് ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ വംശീയ അതിക്രമമാണെന്നും അതിനെതിരെ മുസ്‌ലിം പ്രതിഷേധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും കുറച്ചു രാഷ്ട്രീയ നേതാക്കളും ചിന്തകരും പത്രപ്രവർത്തകരും കരുതിയിരുന്നു. എന്നാൽ, ഇന്ത്യൻ മതേതരത്വത്തിന്മേലുള്ള ഒരു കറയായിട്ടാണ് ഭൂരിഭാഗം പേരും ആ സംഭവത്തെ കണ്ടിരുന്നത്. അത് കൊണ്ട് തന്നെ മസ്ജിദ് ധ്വംസനത്തിനെതിരെ ഉയർന്നു വന്ന മുസ്‌ലിം ശബ്ദങ്ങൾ വിഷയത്തെ വർഗീയതയിലേക്ക് ചുരുക്കുമെന്ന് ആശങ്കപ്പെടുകയും ചെയ്തു. അന്ന് ബാബരി മസ്ജിദ് കർ...

Subscribe or Login to continue

Subscribe to Janapaksham for free!!


Facebook
Twitter
WhatsApp
Print